ചണ്ഡീഗഡ്: കാർഷിക നിയമങ്ങൾക്കെതിരെ കർഷകരുടെ അനിശ്ചിതകാല പ്രതിഷേധം തുടരുന്ന പഞ്ചാബിൽ, ടോൾ പ്ലാസ, റെയിൽവേ ജംഗ്ഷനുകൾ, ഇന്ധന സ്റ്റേഷനുകൾ എന്നിവിടങ്ങളിലെ വരുമാനനഷ്ടം വർദ്ധിച്ചുകൊണ്ടിരിക്കുകയാണെന്ന് റിപ്പോർട്. പ്രതിഷേധം ഇതിനകം റെയിൽവേയ്ക്ക് 200 കോടി രൂപയുടെ വരുമാനനഷ്ടം വരുത്തിയതായാണ് ഇന്ത്യൻ റെയിൽവേയുടെ ഫിറോസ്പൂർ ഡിവിഷനിൽ...
Read full story