ജനീവ: കോവിഡിന്റെ വകഭേദമായ ഒമിക്രോണിന്റെ പേരില്‍ ആധിവേണ്ടെന്നു ലോകാരോഗ്യ സംഘടന. രോഗബാധിതരില്‍ 85 ശതമാനത്തിനും രോഗലക്ഷണങ്ങളില്ലായിരുന്നെന്നു ഡബ്ല്യൂ.എച്ച്.ഒ. വക്താവ് വെളിപ്പെടുത്തി. കോവിഡിന്റെ ഡെല്‍റ്റ വകഭേദത്തേക്കാള്‍ ഒമികോണിനു വ്യാപനശേഷി കൂടുതലാണ്. എന്നാല്‍, ആശുപത്രികളില്‍ കിടത്തിചികിത്സ വേണ്ടിവന്നവരുടെ എണ്ണം ഡെല്‍റ്റയുമായി താരതമ്യം ചെയ്യുമ്പോള്‍ കുറവാണ്.ഒരു...
Read full story