കൊളംബോ: ദിത്വ ചുഴലിക്കൊടുങ്കാറ്റിന്‍റെ കെടുതികളിൽനിന്ന് കരകയറാൻ ശ്രമിച്ച ശ്രീലങ്കയ്ക്ക് ഇന്ത്യയുടെ സഹായഹസ്തം. പതിനേഴ് അവശ്യമരുന്നുകളും 14,200 കിലോ ഭക്ഷ്യവസ്തുക്കളും ഉൾപ്പെടെയാണ് ഇന്ത്യ കൊളംബോയിൽ എത്തിച്ചത്. ശ്രീലങ്കയുടെ അഭ്യർഥനയ്ക്കു പിന്നാലെയാണു മരുന്നുകളും ഭക്ഷ്യവസ്തുക്കളും കയറ്റിയയച്ചത്. പ്രകൃതിക്ഷോഭത്തിൽ 640 ലധികം പേരാണ് ശ്രീലങ്കയിൽ മരിച്ചത്‌...
Read full story
റിപ്പോര്‍ട്ട്

ഡിറ്റ്‍വ ചുഴലിക്കാറ്റ് : ശ്രീലങ്കയിൽ മരണം 390 കടന്നു

By ന്യൂസ് ഡെസ്ക് December 2, 2025
കൊളംബോ/ജക്കാർത്ത: ഡിറ്റ്‍വ ചുഴലിക്കാറ്റിനെത്തുടർന്നുണ്ടായ പ്രളയത്തിലും മണ്ണിടിച്ചിലിലും ശ്രീലങ്കയിൽ 390 പേർ മരിച്ചു. 352 പേരെ കണാതായി. മരണസംഖ്യ ഉയരാൻ ഇടയുണ്ടെന്ന് ദുരന്തം കൈകാര്യംചെയ്യുന്ന കേന്ദ്രം അറിയിച്ചു. കാൻഡി ജില്ലയിലാണ് ഏറ്റവുമധികം മരണം-88. 13,73,899 പേരെ പ്രളയം ബാധിച്ചതായി അധികൃതർ പറഞ്ഞു. 2,04,597...
Read full story
കൊളംബോ: സമുദ്രാതിർത്തി ലംഘിച്ച്‌ മത്സ്യബന്ധനം നടത്തിയെന്നാരോപിച്ച്‌ 14 ഇന്ത്യൻ മത്സ്യത്തൊഴിലാളികളെ അറസ്റ്റ് ചെയ്ത് ശ്രീലങ്കൻ നാവികസേന. അറസ്റ്റിന് പുറമെ രണ്ട് മത്സ്യബന്ധന ട്രോളറുകള്‍ പിടിച്ചെടുത്തതായും അധികൃതർ അറിയിച്ചു. ഈ വർഷം ഇതുവരെ 529 ഇന്ത്യൻ മത്സ്യത്തൊഴിലാളികളെ അറസ്റ്റ് ചെയ്തിട്ടുണ്ട് മാന്നാർ തീരത്ത്...
Read full story
ശ്രീലങ്കയില്‍ വെടിവെപ്പ്; എട്ട് പേര്‍ക്ക് പരുക്ക്
റിപ്പോര്‍ട്ട്

ശ്രീലങ്കയില്‍ വെടിവെപ്പ്; എട്ട് പേര്‍ക്ക് പരുക്ക്

By ന്യൂസ് ഡെസ്ക് May 2, 2023
കൊളംബോ: കൊളംബോ ഹാര്‍ബറിന്റെ ആറാം ഗേറ്റിന് സമീപമുണ്ടായ വെടിവെപ്പില്‍ എട്ട് പേര്‍ക്ക് പരുക്കേറ്റു. സുരക്ഷാ ജീവനക്കാരനാണ് വെടിവെച്ചത്. പരുക്കേറ്റവരില്‍ മൂന്ന് പേര്‍ സ്ത്രീകളാണ്. എക്സ്‌ക്പ്രസ്സ് വേയുടെ നിര്‍മാണ സൈറ്റിലാണ് വെടിവെപ്പുണ്ടായത്. ബ്ല്യോമെന്ദാല്‍ സ്ട്രീറ്റിലെ സൈറ്റില്‍ ഇരുമ്പ് മോഷ്ടിക്കാനെത്തിയ രണ്ട് പേരെ ജനക്കൂട്ടം...
Read full story
രാജ്യത്തെ അടിസ്ഥാന സൗകര്യ വികസനം അടക്കം നിരവധി പദ്ധതികളുമായി കുതിക്കുന്ന അദാനി ഗ്രൂപ്പിനെതിരെ യുഎസ് ആസ്ഥാനമായുള്ള ഫൊറന്‍സിക് ഫിനാന്‍ഷ്യല്‍ റിസര്‍ച്ച് സ്ഥാപനമായ ഹിഡന്‍ബെര്‍ഗ് നടത്തിയ വെളിപ്പെടുത്തലുകള്‍ വിവാദമായിരിക്കുകയാണ്. അദാനി ഗ്രൂപ്പ് ഓഹരി വില പെരുപ്പിച്ച് കാണിക്കുകയാണെന്നാണ് പ്രധാന ആരോപണം. പിന്നാലെ ഓഹിരി...
Read full story
കൊളംബോ: പാകിസ്താന്റെ മിസൈല്‍ വാഹിനി യുദ്ധക്കപ്പലായ പി.എന്‍.എസ്. തയ്മൂറിന് കൊളംബോയില്‍ നങ്കൂരമിടാന്‍ ലങ്കന്‍ സര്‍ക്കാരിന്റെ അനുമതി. ചാട്ടോഗ്രാം തുറമുഖത്ത് കപ്പല്‍ തങ്ങുന്നത് ഷെയ്ഖ് ഹസീന സര്‍ക്കാര്‍ തടഞ്ഞെന്നും റിപ്പോര്‍ട്ട്.ആഗസ്റ്റ് ഏഴിനും പത്തിനുമിടയില്‍ കപ്പലിന് തുറമുഖത്ത് പോര്‍ട്ട് കോള്‍ അനുവദിക്കാന്‍ കഴിയില്ലെന്ന് ബംഗ്ലാദേശ്...
Read full story
കൊളംബോ: ഗൗതം അദാനി ഗ്രൂപ്പിന് ഊര്‍ജപദ്ധതി നല്‍കിയതിനെക്കുറിച്ച് ശ്രീലങ്കയില്‍ വിവാദം മുറുകവേ ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സമ്മര്‍ദത്തെത്തുടര്‍ന്നാണ് കരാര്‍ ശ്രീലങ്കന്‍ പ്രസിഡന്റ് ഗോട്ടബയ രാജപക്സെ നല്‍കിയത് എന്ന വെളിപ്പെടുത്തല്‍ നടത്തിയ കമ്പനി ഉന്നതന്‍ രാജിവച്ചു. ശ്രീലങ്കയുടെ സിലോണ്‍ ഇലക്ട്രിസിറ്റി ബോര്‍ഡ്...
Read full story
കൊളംബോ: കടുത്ത ഇന്ധനക്ഷാമവും സാമ്പത്തിക പ്രതിസന്ധിയും നേരിടുന്ന ശ്രീലങ്കയില്‍ ജീവനക്കാര്‍ക്കായി സൗജന്യ സൈക്കിള്‍ സര്‍വീസ് ഏര്‍പ്പെടുത്തി രാജ്യത്തെ പ്രധാനതുറമുഖം. പെട്രോള്‍ ഉപയോഗം കുറയ്ക്കുക എന്ന ലക്ഷ്യത്തോടെയാണ് കൊളംബോ ഡീപ് സീ കണ്ടെയ്നര്‍ പോര്‍ട്ടില്‍ സൈക്കിള്‍ സവാരി പ്രോത്സാഹിപ്പിക്കുന്നതെന്ന് ശ്രീലങ്ക പോര്‍ട്സ് അതോറിറ്റി...
Read full story
ശ്രീലങ്ക പൊതുഗതാഗത സംവിധാനം ഉടച്ചുവാര്‍ക്കും
റിപ്പോര്‍ട്ട്

ശ്രീലങ്ക പൊതുഗതാഗത സംവിധാനം ഉടച്ചുവാര്‍ക്കും

By ന്യൂസ് ഡെസ്ക് May 28, 2022
കൊളംബോ: അസാധാരണമായ സാമ്പത്തികപ്രതിസന്ധിയില്‍ നട്ടം തിരിയുന്നതിനിടെ പൊതുഗതാഗത സംവിധാനം ഉടച്ചുവാര്‍ക്കാനുള്ള നീക്കവുമായി ശ്രീലങ്കന്‍ ഭരണകൂടം. ലങ്ക ഇന്ധനത്തിനായി വലയുന്നതിനിടെ സാധാരണക്കാരുടെ ജീവിതഭാരം ലഘൂകരിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഗതാഗത മന്ത്രി ബന്ദുള്ള ഗുണവര്‍ധനെയുടെ പ്രഖ്യാപനം. ഈ സമയത്ത് ഏറ്റവും ഉചിതമായ തീരുമാനമാണിതെന്ന് ഗുണവര്‍ധനെ...
Read full story
മേയ് 9 കലാപം: മഹീന്ദയെ സി.ഐ.ഡി. ചോദ്യം ചെയ്തു
റിപ്പോര്‍ട്ട്

മേയ് 9 കലാപം: മഹീന്ദയെ സി.ഐ.ഡി. ചോദ്യം ചെയ്തു

By ന്യൂസ് ഡെസ്ക് May 27, 2022
കൊളംബോ: മേയ് 9ന് ശ്രീലങ്കയിലുണ്ടായ കലാപവുമായി ബന്ധപ്പെട്ട് മുന്‍ പ്രധാനമന്ത്രി മഹീന്ദ രാജപക്സെയെ പോലീസ് ക്രിമിനല്‍ ഇന്‍വെസ്റ്റിഗേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റ് (സി.ഐ.ഡി) ചോദ്യം ചെയ്തു. ചോദ്യം ചെയ്യല്‍ മൂന്നു മണിക്കൂര്‍ നീണ്ടു. പ്രക്ഷോഭകര്‍ക്കു നേരെ മഹീന്ദ അനുകൂലികള്‍ നടത്തിയ ആക്രമണമാണു കലാപത്തില്‍ കലാശിച്ചത്....
Read full story