ന്യൂഡല്‍ഹി: മെഹ്‌റൗളി വനമേഖലയില്‍ നിന്ന് കണ്ടെത്തിയ എല്ലില്‍ നിന്ന് വേര്‍തിരിച്ച ഡി.എന്‍.എ ശ്രദ്ധ വോള്‍ക്കറുടേതെന്ന് ഡല്‍ഹി പോലീസിന്റെ സ്ഥിരീകരണം. ശ്രദ്ധയുടെ പിതാവില്‍ നിന്ന് ശേഖരിച്ച സാംപിളുകളുടെ സഹായത്തോടെയാണ് പരിശോധന നടത്തിയത്. കഴിഞ്ഞ മേയ് 18 നാണ് ശ്രദ്ധയെ ലിവ് ഇന്‍ പങ്കാളിയായ...
Read full story
ന്യൂഡല്‍ഹി: ശ്രദ്ധ വോള്‍ക്കര്‍ വധക്കേസ് പ്രതി അഫ്താബ് പുെനവാലയുമായി പോയ വാഹനത്തിനു നേരേ ആക്രമണം. ഡല്‍ഹി രോഹിണി ഫൊറന്‍സിക് ലാബിനു മുന്നിലാണ് ആക്രമണം. വാളുമായെത്തിയവരാണ് ഭീഷണി മുഴക്കിയത്. തങ്ങള്‍ ഹിന്ദുസേന പ്രവര്‍ത്തകരാണെന്ന് അവര്‍ അവകാശപ്പെട്ടു. 2 പേരെ പോലീസ് അറസ്റ്റ് ചെയ്തു....
Read full story
ന്യൂഡല്‍ഹി: കാമുകി ശ്രദ്ധ വാക്കറിന്റ മൃതദേഹം ഫ്രിഡ്ജിലിരിക്കെ കൊലപാതകിയായ അഫ്താബ് അമിന്‍ പുനെവാല മനശാസ്ത്ര ഡോക്ടറെ വീട്ടിലെത്തിച്ചതായി പോലീസ് കണ്ടെത്തി. ശ്രദ്ധയെ കണ്ടെത്തിയ അതേ പ്ലാറ്റ്‌ഫോമായ ''ബംബിള്‍'' ഡേറ്റിങ് ആപ്ലിക്കേഷനിലൂടെയാണ് അയാള്‍ ഡോക്ടറെയും പരിചയപ്പെട്ടത്. അഫ്താബ് ഈ ആപ്ലിക്കേഷനിലൂടെ നിരവധി സ്ത്രീകളെ...
Read full story
ന്യൂഡല്‍ഹി: രാജ്യതലസ്ഥാനത്തെ ഞെട്ടിച്ച ശ്രദ്ധ വാക്കര്‍ (27) കൊലക്കേസില്‍ വനത്തില്‍ നടത്തിയ തെരച്ചിലില്‍ തലയോട്ടിയുടെ ഭാഗങ്ങളും എല്ലുകളും കണ്ടെത്തി. ശരീരഭാഗങ്ങള്‍ കൊല്ലപ്പെട്ട ശ്രദ്ധയുടേത് തന്നെയാണെന്ന് ഉറപ്പിക്കാന്‍ ഡി.എന്‍.എ. പരിശോധന. ശ്രദ്ധയെ കൊന്ന് കഷണങ്ങളാക്കി വനമേഖലയില്‍ ഉപേക്ഷിച്ച പങ്കാളി അഫ്താബ് അമീന്‍ പൂനാവാലയുടെ...
Read full story
ശ്രദ്ധ വാള്‍കര്‍ വധം: അഫ്താബിന് നുണ പരിശോധന
റിപ്പോര്‍ട്ട്

ശ്രദ്ധ വാള്‍കര്‍ വധം: അഫ്താബിന് നുണ പരിശോധന

By ന്യൂസ് ഡെസ്ക് November 18, 2022
ന്യൂഡല്‍ഹി: ശ്രദ്ധ വാള്‍കര്‍ വധക്കേസിലെ പ്രതി അഫ്താബ് പുനെവാലെയെ നുണപരിശോധനയ്ക്കായി നാര്‍കോ അനാലിസിസ് ടെസ്റ്റ് നടത്താന്‍ അനുമതി. പ്രതിയുടെ പോലീസ് കസ്റ്റഡി അഞ്ചുദിവസത്തേക്കു കൂടി നീട്ടി.ശ്രദ്ധയുടെ മൊെബെല്‍ ഫോണ്‍, മൃതദേഹം വെട്ടിമുറിക്കാന്‍ ഉപയോഗിച്ച കത്തി തുടങ്ങിയ തെളിവുകള്‍ കണ്ടെത്തേണ്ടതിനാല്‍ കസ്റ്റഡി നീട്ടണമെന്നു...
Read full story
ന്യൂഡല്‍ഹി: ശ്രദ്ധ വാക്കര്‍ കൊലക്കേസില്‍ മൃതദേഹാവശിഷ്ടങ്ങള്‍ സൂക്ഷിച്ചിരുന്ന ഫ്രിഡ്ജും മറ്റു തെളിവുകളും പരിശോധിക്കാന്‍ സി.ബി.ഐ. ഫോറന്‍സിക് സംഘം ഡല്‍ഹി മെറൗളി പോലീസ് സ്‌റ്റേഷനിലെത്തി. യുവതിയുടെ മൃതദേഹാവശിഷ്ടങ്ങള്‍ വലിച്ചെറിഞ്ഞെന്നു പറയുന്ന വനമേഖലയില്‍ പ്രതി അഫ്താബുമായി ഡല്‍ഹി പോലീസ് തെളിവെടുപ്പ് നടത്തി. മൂന്നു മണിക്കൂര്‍...
Read full story