ഫറൂഖ് അബ്ദുള്ളയ്ക്ക് വീണ്ടും കൊവിഡ്
റിപ്പോര്‍ട്ട്

ഫറൂഖ് അബ്ദുള്ളയ്ക്ക് വീണ്ടും കൊവിഡ്

By ന്യൂസ് ഡെസ്ക് April 7, 2021
ശ്രീനഗര്‍: നാഷണല്‍ കോണ്‍ഫറന്‍സ് അധ്യക്ഷന്‍ ഫറൂഖ് അബ്ദുള്ളയ്ക്ക് വീണ്ടും കൊവിഡ് സ്ഥിരീകരിച്ചു. മുമ്പ് രോഗം ബാധിച്ചതിനെ തുടര്‍ന്ന് അദ്ദേഹം ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ഇതിനുമുമ്പ് മാര്‍ച്ച് 30ന് കൊവിഡ് സ്ഥിരീകരിച്ച അദ്ദേഹം ഹോം ഐസൊലേഷനിലായിരുന്നു. തുടര്‍ന്ന് ഏപ്രില്‍ മൂന്നിന് ആശുപത്രിയിലേക്ക് മാറ്റിയിരുന്നു. രോഗ...
Read full story
ശ്രീനഗർ: ഇന്ത്യൻ സൈന്യത്തിന്റെ പരാതിയുടെ അടിസ്ഥാനത്തിൽ ജമ്മു കശ്മീർ പോലീസ് രണ്ട് കശ്മീരി വാർത്താ പോർട്ടലുകൾക്കെതിരെ എഫ്ഐആർ രജിസ്റ്റർ ചെയ്തു. ദക്ഷിണ കശ്മീരിലെ ഷോപിയൻ ജില്ലയിലെ ഒരു മതപാഠശാലയെ ജനുവരി 26 ന് റിപ്പബ്ലിക് ദിന ചടങ്ങ് നടത്താൻ സൈന്യം നിർബന്ധിതരാക്കിയതായി...
Read full story
ശ്രീനഗര്‍: മെഹ്ബൂബ മുഫ്തിയെ വീട്ടുതടങ്കലിലാക്കിയെന്ന വാര്‍ത്ത കശ്മീര്‍ പോലിസ് നിഷേധിച്ചു. ചില സുരക്ഷാ കാരണങ്ങളാല്‍ പുല്‍വാമയിലേക്കുള്ള യാത്ര മാറ്റിവയ്ക്കണമെന്നാണ് പിഡിപി നേതാവായ മെഹ്ബൂബ മുഫ്ത്തിയെ അറിയിച്ചതെന്നാണ് പോലിസ് നല്‍കുന്ന വിശദീകരണം. മുഫ്തിയെ വീട്ടുതടങ്കലിലാക്കിയ വിവരം കഴിഞ്ഞ ദിവസമാണ് പുറത്തുവന്നത്. മുഫ്തിയോടൊപ്പം അവരുടെ...
Read full story
ശ്രീനഗര്‍: തൂക്കിലേറ്റിയാല്‍പ്പോലുംഅനുഛേദം 370 പുനഃസ്ഥാപിക്കുന്നതിനു വേണ്ടിയുള്ള പോരാട്ടം തുടരുമെന്ന് ജമ്മു കശ്മീര്‍ മുന്‍ മുഖ്യമന്ത്രി ഫാറൂഖ് അബ്ദുള്ള. എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) ന്റെ ഏഴ് മണിക്കൂര്‍ നീണ്ട ചോദ്യംചെയ്യലിനുശേഷം പുറത്തിറങ്ങിയപ്പോഴാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. 'അവര്‍ക്ക് അവരുടെ ജോലി ചെയ്യാനുണ്ട്. എനിക്ക്...
Read full story
ശ്രീനഗർ: ശത്രു സൈനികരുടെയായാലും മൃതദേഹങ്ങളോട് എങ്ങനെ പെരുമാറണമെന്ന് ഇന്ത്യൻ സൈന്യം എക്കാലവും ലോകത്തെ പഠിപ്പിച്ചിട്ടുണ്ട്. അതിന് ഉത്തമമായ ഒരു മാതൃകയുണ്ട് കാശ്മീരിലെ നൗഗം സെക്ടറിൽ . യുദ്ധത്തിനിടെ ഇന്ത്യൻ സൈന്യത്തിന്റെ വെടിയേറ്റ് മരിച്ച പാക് സൈനിക ഉദ്യോഗസ്ഥന്റെ ഒരു കബറിടം ഇവിടെയുണ്ട്....
Read full story
ശ്രീനഗർ: ജമ്മു കാശ്മീരിലെ കുൽ ഗ്രാമിൽ ഏറ്റുമുട്ടലിൻ രണ്ടു ഭീകരരെ സുരക്ഷാ സേന വെടിവച്ചു കൊന്നു. ശനിയാഴ്ച പുലർച്ചയോടെയാണ് ഏറ്റുമുട്ടൽ നടന്നത്. കുൽഗാമിലെ ചിൻഗാം പ്രദേശത്ത് ഭീകരരുടെ സാന്നിധ്യമുണ്ടെന്ന വിവരത്തിൻ്റെ അടിസ്ഥാനത്തിൽ പുലർചയ്ക്ക് പൊലീസും സൈന്യവും സംയുക്തമായി തെരച്ചിൽ ആരംഭിക്കുകയായിരുന്നു. ഭീകരരുള്ളതായി...
Read full story