കല്‍പ്പറ്റ: വയനാട്ടിലെ വനയോര ഗ്രാമങ്ങളിലെ ജീവിതം വെല്ലുവിളിയായി മാറുന്നു. കോവിഡിനൊപ്പം വന്യമൃഗങ്ങളും ജീവന് ഭീഷണിയായി മാറിയിരിക്കുന്നു. ചക്കപ്പഴം തേടിയെത്തുന്ന ആനകളാണ് നാടിന് ഭീഷണിയായി തീരുന്നത്. ചക്കപ്പഴത്തിന്റെ കാലത്താണ് ആനകള്‍ കൂടുതലായും നാട്ടിലിറങ്ങുന്നത്. ഏറ്റവും ഒടുവില്‍ 29.4 2021 ലാണ് നാട്ടിലിറങ്ങിയ ഒറ്റയാന്‍...
Read full story
മൂന്നാര്‍ : മൂന്നാറിലെ തോട്ടം മേഖലകളില്‍ കാട്ടാന ശല്യം രൂക്ഷമാകുന്നു. വേനല്‍ കടുത്തതോടെയാണ് കാട്ടാനകള്‍ നാട്ടിലേക്കിറങ്ങുന്നത്. രാപകല്‍ വ്യത്യാസമില്ലാതെ ജനവാസ കേന്ദ്രങ്ങളിലെത്തുന്ന കാട്ടാനകള്‍ തൊഴിലാളി കുടുംബങ്ങളുടെ സ്വൈര്യ ജീവിതത്തിന് ഭീഷണി ഉയര്‍ത്തുകയാണ്. കഴിഞ്ഞ ദിവസം പുലര്‍ച്ചെ മൂന്നുമണിക്ക് വട്ടക്കാട്ടിലെത്തിയ കാട്ടാന പ്രദേശത്തുണ്ടായിരുന്ന...
Read full story
പഴശ്ശി പാര്‍ക്കില്‍ കാട്ടാനകള്‍ ഇറങ്ങി വേലി തകര്‍ത്തു
റിപ്പോര്‍ട്ട്

പഴശ്ശി പാര്‍ക്കില്‍ കാട്ടാനകള്‍ ഇറങ്ങി വേലി തകര്‍ത്തു

By ന്യൂസ് ഡെസ്ക് January 6, 2021
പുല്‍പ്പള്ളി: വണ്ടിക്കടവ് മാവിലാത്തോട് പഴശ്ശി പാര്‍ക്കില്‍ കാട്ടാനകള്‍ ഇറങ്ങി പാര്‍ക്കിന്റെ ഇരുമ്പ് വേലി തകര്‍ത്തു. കഴിഞ്ഞ ദിവസം രാത്രിയാണ് കാട്ടാനകള്‍ പലഭാഗങ്ങളിലേയും വേലിക്കെട്ടുകള്‍ തകര്‍ത്തത്. അധികൃതര്‍ക്ക് പരാതി നല്‍കിയിട്ടുണ്ട്. കഴിഞ്ഞ ഒരാഴ്ചയിലധികമായി ഇവിടെ കാട്ടനകളുടെ ശല്ല്യം രൂക്ഷമായിട്ടും വനം വകുപ്പധികൃതര്‍ തിരിഞ്ഞുുനോക്കുന്നില്ലെന്ന...
Read full story
കാട്ടാന ശല്യം:  മുളിയാറില്‍ ഉന്നതതലയോഗം ചേര്‍ന്നു
റിപ്പോര്‍ട്ട്

കാട്ടാന ശല്യം: മുളിയാറില്‍ ഉന്നതതലയോഗം ചേര്‍ന്നു

By ന്യൂസ് ഡെസ്ക് November 23, 2020
കാസർകോഡ് : കാട്ടാന ശല്യം സംബന്ധിച്ച് ചര്‍ച്ച ചെയ്യാന്‍ മുളിയാറില്‍ യോഗം ചേര്‍ന്നു. ആനകളെ തുരത്തുമ്പോള്‍ ജനങ്ങള്‍ ജാഗത പാലിക്കണം വനാതിര്‍ത്തിയോട് ചേര്‍ന്ന് ജനങ്ങളുടെ സ്വൈര്യ ജീവിതത്തിന് ഭീഷണിയായ കാട്ടാനകളെ കര്‍ണാടകവനത്തിലേക്ക് തിരിച്ചു വിടുന്നതിന് നടപടി സ്വീകരിച്ചു. ആനകളെ തുരത്തുമ്പോള്‍  ഡിസംബര്‍...
Read full story
പേരാവൂര്‍: കൊട്ടിയൂര്‍ പഞ്ചായത്തിലെ പാല്‍ച്ചുരം മേഖലയില്‍ കാട്ടാനകള്‍ ഭീതി വിതയ്ക്കുന്നു. കഴിഞ്ഞ ഒരു മാസമായി തുടരുന്ന കാട്ടാനശല്യത്തിന് യാതൊരു പരിഹാരവും കണ്ടെത്താന്‍ കഴിയാതെ അധികൃതര്‍ കൈമലര്‍ത്തുകയാണ്. ബാങ്കില്‍നിന്നും വട്ടിപ്പലിശയ്ക്കും കടംവാങ്ങി നട്ടുനനച്ചു വളര്‍ത്തുന്ന കാര്‍ഷികവിളകള്‍ കാട്ടാനകള്‍ നശിപ്പിക്കുന്നത് നോക്കിനില്‍ക്കേണ്ട ഗതികേടിലാണ് പാല്‍ച്ചുരത്തെ...
Read full story