മോസ്‌കോ: ജയിലിലടച്ച റഷ്യന്‍ പ്രതിപക്ഷ നേതാവ് അലക്‌സി നവാല്‍നിയുമായി ബന്ധപ്പെട്ട ഗ്രൂപ്പുകളെ ഭീകരവാദി സംഘമെന്ന് വിശേഷിപ്പിച്ച് റഷ്യന്‍ കോടതി. ഗ്രൂപ്പുകള്‍ക്ക് റഷ്യയില്‍ പാര്‍ട്ടി ഓഫിസ് നടത്തുന്നതിന് നിരോധനം ഏര്‍പ്പെടുത്തിയ കോടതി തിരഞ്ഞെടുപ്പില്‍ മല്‍സരിക്കുന്നതിനും വിലക്കേര്‍പ്പെടുത്തി. യുഎസ്-റഷ്യ ഉച്ചകോടിയ്ക്ക് മുന്നോടിയായാണ് കോടതി നടപടിയെന്നത്...
Read full story
മോസ്‌കോ: അന്താരാഷ്ട്ര തലത്തിലടക്കം ഉയർന്ന ശക്തമായ പ്രതിഷേധങ്ങള്‍ക്കൊടുവില്‍, ജയിലില്‍ നിരാഹാരമിരിക്കുന്ന റഷ്യന്‍ പ്രതിപക്ഷ നേതാവ് അലക്‌സി നവാല്‍നിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. നവാല്‍നിയുടെ ആരോഗ്യനില വഷളാവുകയാണെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചതിന് പിന്നാലെ വലിയ തരത്തിലുള്ള പ്രതിഷേധങ്ങളാണ് പുടിന്‍ സര്‍ക്കാരിനെതിരെ ഉയര്‍ന്ന് വന്നത്. മൂന്ന് ആഴ്ചയായി...
Read full story
മോസ്‌കോ: റഷ്യന്‍ പ്രതിപക്ഷ നേതാവും പ്രസിഡന്റ് വ്‌ളാദിമര്‍ പുടിന്റെ കടുത്ത വിമര്‍ശകനുമായ അലക്‌സ്‌ നാവല്‍നി മരണത്തിന്റെ വക്കിലെന്ന്‌ ഡോക്ടര്‍മാര്‍. തന്റെ ആരോഗ്യസ്ഥിതി മോശമാണെന്നും മികച്ച ചികിത്സ വേണമെന്നും ആവശ്യപ്പെട്ട്‌ 2021 മാര്‍ച്ച്‌ 31നാണ്‌ നാവല്‍നി നിരാഹാര സമരം ആരംഭിച്ചത്‌. 2020 ആഗസറ്റില്‍...
Read full story
നവാല്‍നിയ്ക്ക് മൂന്നരവര്‍ഷം തടവുശിക്ഷ
റിപ്പോര്‍ട്ട്

നവാല്‍നിയ്ക്ക് മൂന്നരവര്‍ഷം തടവുശിക്ഷ

By ന്യൂസ് ഡെസ്ക് February 3, 2021
മോസ്‌കോ: പ്രതിപക്ഷനേതാവ് അലക്സി നവാല്‍നിയെ ജയിലിലാക്കി റഷ്യ. 2014-ലെ തട്ടിപ്പുകേസില്‍ മൂന്നരവര്‍ഷം തടവുശിക്ഷയാണ് അദ്ദേഹത്തിന് റഷ്യന്‍ കോടതി വിധിച്ചിരിക്കുന്നത്. നേരത്തേ തട്ടിപ്പുകേസുമായി ബന്ധപ്പെട്ട് നവാല്‍നിയെ ജയിലില്‍ അടയ്ക്കാനാണു നീക്കമെന്ന് അദ്ദേഹത്തിന്റെ അനുയായികള്‍ ആരോപിച്ചിരുന്നു. തട്ടിപ്പുകേസില്‍ അറസ്റ്റിലായ നവാല്‍നിക്കെതിരേ പരോള്‍ നിബന്ധനകള്‍ ലംഘിച്ചതിനു...
Read full story
ജനീവ: സമാധാന നൊബേല്‍ പുരസ്‌കാരത്തിന് നാമനിര്‍ദേശം ചെയ്യപ്പെട്ടവരില്‍ റഷ്യന്‍ പ്രതിപക്ഷ നേതാവ് അലക്‌സി നവാല്‍നിയും സ്വീഡിഷ് പരിസ്ഥിതി പ്രവര്‍ത്തക ഗ്രെറ്റ തുന്‍ബര്‍ഗും.റഷ്യന്‍ അക്കാഡമിക് രംഗത്തെ വിദഗ്ധരാണ് നവാല്‍നിയെ നാമനിര്‍ദേശം ചെയ്തത്. റഷ്യന്‍ പ്രസിഡന്റ് വ്ളാഡിമിര്‍ പുടിനും അദ്ദേഹത്തിന്റെ സര്‍ക്കാരിന്റെ അഴിമതിക്കെതിരായും പരിഷ്‌കാരങ്ങള്‍ക്കുമായി...
Read full story
നവാല്‍നിയെ മോചിപ്പിക്കാന്‍ റഷ്യയില്‍ വന്‍ റാലി വരുന്നു
റിപ്പോര്‍ട്ട്

നവാല്‍നിയെ മോചിപ്പിക്കാന്‍ റഷ്യയില്‍ വന്‍ റാലി വരുന്നു

By ന്യൂസ് ഡെസ്ക് January 23, 2021
മോസ്‌കോ: റഷ്യന്‍ പൊലീസ് അറസ്റ്റ് ചെയ്ത പ്രതിപക്ഷ നേതാവ് അലക്‌സി നവാല്‍നിയെ വിട്ടയക്കണമെന്ന് ആവശ്യപ്പെട്ട് വന്‍ റാലിക്കു നീക്കം നടക്കുന്നതായി റിപ്പോര്‍ട്ട്.റഷ്യയിലേക്ക് തിരിച്ചെത്തിയാല്‍ അറസ്റ്റുണ്ടാകുമെന്ന് മുന്‍കൂട്ടിക്കണ്ട് പ്രതിപക്ഷ നേതാവ് അലക്‌സി നവ്‌ലിനിയും അനുയായികളും മോചനം ലക്ഷ്യമാക്കി തുടര്‍ പ്രക്ഷോഭങ്ങള്‍ ആസൂത്രണം ചെയ്തിരുന്നതായാണ്...
Read full story
നവല്‍നി സിഐഎ ഏജന്റാണെന്ന് റഷ്യ
റിപ്പോര്‍ട്ട്

നവല്‍നി സിഐഎ ഏജന്റാണെന്ന് റഷ്യ

By ന്യൂസ് ഡെസ്ക് October 2, 2020
മോസ്‌കോ: നവല്‍നിക്കെതിരെ രാസായുധം ഉപയോഗിച്ചതിനു തെളിവില്ലെന്നും പ്രതിപക്ഷ നേതാവ് സിഐഎ ഏജന്റുമാരോടൊപ്പം പ്രവര്‍ത്തിക്കുകയാണെന്നും റഷ്യന്‍ പ്രസിഡന്റിന്റെ വക്താവ്.സംഭവവുമായി യാതൊരു ബന്ധവുമില്ലെന്ന നിലപാട് ആവര്‍ത്തിക്കുകയാണ് വക്താവിന്റെ പ്രസ്താവനയിലൂടെ റഷ്യ. എന്നാല്‍ റഷ്യന്‍ ഇന്റലിജന്‍സ് സര്‍വീസിലെ മൂന്നു പേര്‍ക്കു മാത്രമേ നോവിചോക് ഉപയോഗിക്കുന്നതിന് ഉത്തരവിടാന്‍...
Read full story
ബെര്‍ലിന്‍: തനിക്കെതിരേ നടന്ന വിഷ ആക്രമത്തിന് പിന്നില്‍ റഷ്യന്‍ പ്രസിഡന്റ് വ്ളാഡിമിര്‍ പുടിനാണെന്ന് ജര്‍മ്മനിയില്‍ വിശ്രമത്തില്‍ കഴിയുന്ന റഷ്യന്‍ പ്രതിപക്ഷ നേതാവ് അലക്‌സി നവാല്‍നി.പുടിന്റെ കടുത്ത വിമര്‍ശകനായ രാഷ്ട്രീയക്കാരനും അഴിമതി അന്വേഷകനുമായ നവാല്‍നിയെ ഓഗസ്റ്റ് 20 ന് റഷ്യയിലെ ആഭ്യന്തര വിമാനത്തില്‍...
Read full story
മോസ്‌കോ: പ്രതിപക്ഷനേതാവ് അലക്‌സി നവാല്‍നിക്ക് വിഷബാധയേറ്റ സംഭവത്തില്‍ പ്രാഥമികാന്വേഷണം പ്രഖ്യാപിച്ച് റഷ്യ. സൈബീരിയയിലെ അന്വേഷകര്‍ പ്രാഥമിക തെളിവുകളും ഫൊറന്‍സിക് വിഭാഗത്തിന്റെ കണ്ടെത്തലുകളും മറ്റും ശേഖരിച്ചുവരുകയാണെന്ന് റഷ്യന്‍ ആഭ്യന്തരമന്ത്രാലയത്തിന്റെ സൈബീരിയന്‍ വിഭാഗം പറഞ്ഞു. കഴിഞ്ഞയാഴ്ച സൈബീരിയയിലെ ടോംസ്‌കില്‍ നിന്ന് മോസ്‌കോയിലേക്കുള്ള വിമാനയാത്രക്കിടെ അദ്ദേഹത്തിന്...
Read full story
മോസ്‌കോ: വിമാനത്താവളത്തില്‍ വച്ച് ചായയില്‍ വിഷം കലര്‍ത്തി കൊലപ്പെടുത്താന്‍ ശ്രമിച്ചെന്ന് കരുതുന്ന റഷ്യന്‍ പ്രതിപക്ഷ നേതാവ് അലക്‌സി നവല്‍നിയെ ചികില്‍സയ്ക്കായി ജര്‍മ്മനിയിലേക്ക് പോകാന്‍ അനുവദിക്കണെമെന്ന് വ്‌ളാഡിമര്‍ പുടിനോട് അഭ്യര്‍ത്ഥിച്ച് ഭാര്യ ഗ്രവേലി ഇന്‍ ക്രെമിലിന്‍. അബോധാവസ്ഥയില്‍ വെന്റിലേറ്ററില്‍ കഴിയുകയാണ് അലക്‌സി നവല്‍നി....
Read full story