ഷില്ലോങ്|മേഘാലയയിലെ ഈസ്റ്റ് ജയന്തിയ ഹിൽസ് ജില്ലയിൽ പ്രവർത്തിച്ചിരുന്ന അനധികൃത കൽക്കരി ഖനിയിൽ ഉണ്ടായ അപകടത്തിൽ 16 തൊഴിലാളികൾ മരിച്ചു. നിരവധി പേർ ഇപ്പോഴും ഖനിക്കുള്ളിൽ കുടുങ്ങിക്കിടക്കുന്നതായി സംശയിക്കുന്നതായി അധികൃതർ അറിയിച്ചു. അപകടസമയത്ത് ഖനിക്കുള്ളിൽ എത്ര തൊഴിലാളികളുണ്ടായിരുന്നുവെന്ന കൃത്യമായ വിവരം ഇതുവരെ ലഭിച്ചിട്ടില്ല.സംഭവത്തെ...
Read full story
പത്തനംതിട്ട | പാറ ഇടിഞ്ഞുവീണ് അപകടമുണ്ടായ ക്വാറിയുടെ പ്രവര്‍ത്തനം നിരോധിച്ചു. പത്തനംതിട്ട കോന്നി പയ്യനാമണ്‍ താഴം ചെങ്കുളം ക്വാറിയുടെ പ്രവര്‍ത്തനമാണ് നിര്‍ത്തിവച്ചത്. ഖനന, ഖനനാനുബന്ധ പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തിവച്ചുകൊണ്ട് ജില്ലാ കലക്ടര്‍ ഉത്തരവ് പുറപ്പെടുവിച്ചു. ക്വാറിയിലേക്ക് ആര്‍ക്കും പ്രവേശനമുണ്ടാകില്ല. മൃതദേഹം ആരുടേതാണെന്ന് തിരിച്ചറിഞ്ഞിട്ടില്ല....
Read full story
ഗോഹട്ടി: ആസാമിലെ ദിമാ ഹസാവോ ഖനിയില്‍ വെള്ളപ്പൊക്കത്തെത്തുടർന്ന് കുടുങ്ങിപ്പോയ ഒൻപത് തൊഴിലാളികളില്‍ മൂന്നുപേരുടെ മൃതദേഹങ്ങള്‍കൂടി ജനുവരി 11 ശനിയാഴ്ച കണ്ടെത്തി.ഇതോടെ കഴിഞ്ഞ തിങ്കളാഴ്ചയുണ്ടായ അപകടത്തില്‍ മരിച്ചവരുടെ എണ്ണം നാലായി. 310 അടി ആഴമാണ് ഖനിക്കുള്ളത് മേഘാലയയുമായി അതിർത്തി പങ്കിടുന്ന ഉംറാംഗ്സോയിലെ അനധികൃത...
Read full story
ചെറുപുഴ ; ചെറുപുഴ പഞ്ചായത്തിലെ രാജഗിരിയില്‍ പുതുതായി രണ്ട്‌ ക്വാറികള്‍ക്ക്‌ പ്രവര്‍ത്താനുമതി നല്‍കാനുളള സര്‍ക്കാര്‍ ഉത്തരവിനെതിരെ ഹൈക്കോടതിയെ സമീപിക്കാന്‍ തീരുമാനം. ചെറുപുഴ പഞ്ചായത്ത്‌ വിളിച്ചുചേര്‍ത്ത സര്‍വകക്ഷി യോഗത്തിലാണ്‌ തീരുമാനം. ദേശീയ ഹരിത ട്രിബ്യാണലിലും പരാതി നല്‍കും. ചൂരപ്പടവ്‌ ക്വാറി അനുവദിച്ചതിന്‌ പിന്നാലെയാണ്‌...
Read full story
കോഴിക്കോട്‌ : താമരശേരി മേഖലയിലെ അനധികൃത ഖനനങ്ങള്‍ക്കും കുന്നിടിക്കലിനുമെതിരെ നടപടി ശക്തമാക്കി റവന്യൂ വകുപ്പ്‌. 2022 ജനുവരി 5 ബുധനാഴ്‌ച പുലര്‍ച്ചെ പ്രത്യേക റവന്യൂ സ്‌ക്വാഡ്‌ നടത്തിയ പരിശോധനയില്‍ നാല്‌ വാഹനങ്ങളും ,ഉച്ചയോടെ മറ്റൊരു വാഹനവും പിടിച്ചെടുത്തു. താമരശേരിയിലും പുതുപ്പാടിയിലുമാണ്‌ മിന്നല്‍...
Read full story
കൊച്ചി: എറണാകുളം ജില്ലയിലെ ക്വാറികളുടെ പ്രവർത്തനം ഒക്ടോബർ 24 വരെ നിർത്തിവെക്കണമെന്ന് കലക്ടർ ജാഫർ മാലിക് ഉത്തരവിട്ടു. കനത്ത മഴ സംബന്ധിച്ച് മുന്നറിയിപ്പ് ലഭിച്ച സാഹചര്യത്തിലാണ് നടപടിയെന്നും കലക്ടർ അറിയിച്ചു. ഉത്തരവ് നടപ്പാക്കുന്നതിന് ജിയോളജിസ്റ്റ്, മൈനിംഗ് ആൻഡ് ജിയോളജി വകുപ്പ്, എറണാകുളം,...
Read full story
തിരുവനന്തപുരം: പുതുതായി പാറക്വാറികള്‍ക്ക് അനുമതി നല്‍കരുതെന്നും അനുവദനീയ പരിധിയേക്കാള്‍ കൂടുതല്‍ വലുപ്പത്തില്‍ വീടുവയ്ക്കുന്നവരില്‍ നിന്നും പാറ വിലയോടൊപ്പം അധിക നികുതി ഈടാക്കണമെന്നും പരിസ്ഥിതി നിയസഭാ സമിതി ശുപാര്‍ശ ചെയ്തു.കുടുംബംഗങ്ങളുടെ എണ്ണം അനുസരിച്ച് വീടിന്റെ വിസ്തൃതി നിര്‍ണ്ണയിക്കണമെന്നും മുല്ലക്കര രത്‌നാകരന്‍ അദ്ധ്യക്ഷനായ സമിതിയുടെ...
Read full story